രാജ്യത്തെ ചരിത്ര സ്മാരകങ്ങള്‍ ഉടന്‍ തുറക്കും

താജ്മഹല്, ചെങ്കോട്ട ഉള്പ്പെടെയുള്ള സ്മാരകങ്ങളാണു തിങ്കളാഴ്ച മുതല് വിനോദ സഞ്ചാരികള്ക്കായി തുറന്നുനല്കുക. മാര്ച്ചില് ലോക്ക്ഡൗണ് പ്രഖ്യാപിച്ചതിനെ തുടര്ന്നാണ് ഇവ അടച്ചുപൂട്ടിയത്.അതേസമയം, പുരാവസ്തു ഗവേഷണ കേന്ദ്രത്തിന്റെ കണക്കു പ്രകാരം രാജ്യത്തെ 3400 സ്മാരകങ്ങള് മാര്ച്ച് പതിനേഴിനു മുന്പുതന്നെ അടച്ചിരുന്നു. 820 സ്മാരകങ്ങള് ഇപ്പോള് തുറന്നുനല്കിയിട്ടുണ്ട്. ബാക്കിയുള്ളവ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില് അടുത്ത ആഴ്ച തുറക്കും.അതേസമയം, ഈ സ്മാരകങ്ങള് തുറന്നുനല്കണോ എന്ന കാര്യത്തില് സംസ്ഥാനങ്ങള്ക്കു തീരുമാനം കൈക്കൊള്ളമാമെന്നും കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേല് ട്വീറ്റ് ചെയ്തു. രാജ്യത്തെ
 

താജ്മഹല്‍, ചെങ്കോട്ട ഉള്‍പ്പെടെയുള്ള സ്മാരകങ്ങളാണു തിങ്കളാഴ്ച മുതല്‍ വിനോദ സഞ്ചാരികള്‍ക്കായി തുറന്നുനല്‍കുക. മാര്‍ച്ചില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഇവ അടച്ചുപൂട്ടിയത്.അതേസമയം, പുരാവസ്തു ഗവേഷണ കേന്ദ്രത്തിന്‍റെ കണക്കു പ്രകാരം രാജ്യത്തെ 3400 സ്മാരകങ്ങള്‍ മാര്‍ച്ച്‌ പതിനേഴിനു മുന്പുതന്നെ അടച്ചിരുന്നു. 820 സ്മാരകങ്ങള്‍ ഇപ്പോള്‍ തുറന്നുനല്‍കിയിട്ടുണ്ട്. ബാക്കിയുള്ളവ പുതിയ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ അടുത്ത ആഴ്ച തുറക്കും.അതേസമയം, ഈ സ്മാരകങ്ങള്‍ തുറന്നുനല്‍കണോ എന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കു തീരുമാനം കൈക്കൊള്ളമാമെന്നും കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേല്‍ ട്വീറ്റ് ചെയ്തു.  രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം ആറു ലക്ഷം പിന്നിടുമ്പോഴാണു ജനങ്ങള്‍ ഒത്തുചേരുന്ന ഇടങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്.